ഓരോ മഴക്കോലവും കടന്നു വരുന്നത് ഒരായിരം ബാല്യസ്മരണകളുമായാണ്
എത്ര ആണ്ടുകള് കഴിഞ്ഞാലും അത് ഒരിക്കലും മനസ്സില് നിന്ന് മാഞ് പോകുകയില്ല.
കുട്ടുകാരോടൊപ്പം പാടവരമ്പിലുടെ ഓടിക്കളിച്ചതും തോട്ടിലും കുളത്തിലും
കുട്ടുകാരോടോപ്പം മുങ്ങാം കുഴിയിട്ട് രസിച്ചതും പെരും മഴയത്തുപോലും ജേഷ്ടനോടൊപ്പം തോട്ടില് മീന് പിടിക്കാന് പോയതും അങ്ങനെ എത്ര എത്ര ഓര്മകള്... ഓറ്കുന്തോറും അതിനോട് പ്രിയം കുടുകയാണ്
کوئی تبصرے نہیں:
ایک تبصرہ شائع کریں